തിരുവനന്തപുരം: രാജ്യത്ത് വരൾച്ചാഭീഷണി ശക്തമാകുമ്പോൾ കേരളത്തിൽ ഇപ്പോൾ കനത്ത മഴയാണ്. എന്നാൽ ജൂലൈ-സെപ്റ്റംബർ കാലത്ത് സംസ്ഥാനത്ത് സാധാരണയേക്കാൾ 8% കുറവ് മഴ കിട്ടുമെന്നാണ് IMD യുടെ ദീർഘകാല പ്രവചനം.
IIT Gandhinagar റിപ്പോർട്ട് പ്രകാരം രാജ്യത്ത് വരൾച്ചാ ബാധിത പ്രദേശങ്ങൾ 2025 നെ അപേക്ഷിച്ച് വൻതോതിൽ വർധിച്ചു.
ജൂൺ 4ന് മൺസൂൺ കേരളത്തിൽ എത്തി. ജൂൺ 6ന് 5 ജില്ലകളിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോട്ടയം ഉൾപ്പെടെ സംസ്ഥാനത്ത് പരക്കെ മഴയുണ്ട്.
IMD പ്രകാരം 2026 മൺസൂണിൽ കേരളത്തിൽ 92% മഴ മാത്രമേ ലഭിക്കൂ.. El Niño ശക്തമാകുന്നതാണ് കാരണം. ജൂൺ മാസത്തിൽ തന്നെ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്.
"വരൾച്ചയും അതിശക്തമായ മഴയും രണ്ടിനും സംസ്ഥാനം തയ്യാറാകണം" എന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
കുറിപ്പ്: ജലസംരക്ഷണവും കാര്യക്ഷമമായ ഉപയോഗവും നിർബന്ധമാണ്.
.jpg)

